ഇസ്രായേല്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ സെനറ്റിൽ  ആവശ്യപ്പെട്ട് പ്രസിഡന്‍റ്
പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ സെനറ്റിൽ ആവശ്യപ്പെട്ട് പ്രസിഡന്‍റ് ജറുസലം: ഇസ്രായേല്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പാര്‍ലമെന്‍റായ നെസറ്റിനോട് ആവശ്യപ്പെട്ട് പ്രസിഡന്‍റ് റുവെന്‍ റിവ് ലിന്‍. കോവിഡ് പ്രതിരോധ ഈ ആവശ്യം പ്രസിഡന്‍റ് ഉന്നയിച്ചത്. ഒരു നേതാവിനെ അംഗീകരിക്കാന്‍ പാര്‍ലമെന്‍റിന് മൂന്നാഴ്ച സമയം നല്‍കുകയോ അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നാലാമത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പ്രസിഡന്‍റിന് നിര്‍ദേശിക്കുകയോ ചെയ്യാനാവും. രാജ്യത്ത് നടന്ന കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പിനു ശേഷവും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ലതെരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനായി 28 ദിവസം വീതം ലികുഡ് പാര്‍ട്ടിയുടെ ബിന്യമിന്‍ നെതന്യാഹുവിനും ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്‍റ്സിനും പ്രസിഡന്‍റ് നല്‍കിയിരുന്നു. എന്നാല്‍, സഖ്യ സര്‍ക്കാര്‍ രൂപീകരണം സാധിക്കാത്ത സാഹചര്യത്തില്‍ ഇരുവരും പിന്മാറുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്‍റെ പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുന്നതില്‍ പരാജയമായിരുന്നു. 120 അംഗ നെസറ്റില്‍ (പാര്‍ലമെന്‍റ്) 61 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 33 സീറ്റ് നേടിയ ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇസ്രായേല്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ സെനറ്റിൽ ആവശ്യപ്പെട്ട് പ്രസിഡന്‍റ് ജറുസലം: ഇസ്രായേല്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പാര്‍ലമെന്‍റായ നെസറ്റിനോട് ആവശ്യപ്പെട്ട് പ്രസിഡന്‍റ് റുവെന്‍ റിവ് ലിന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ട സാഹചര്യത്തിലാണ് ഈ ആവശ്യം പ്രസിഡന്‍റ് ഉന്നയിച്ചത്. ഒരു നേതാവിനെ അംഗീകരിക്കാന്‍ പാര്‍ലമെന്‍റിന് മൂന്നാഴ്ച സമയം നല്‍കുകയോ അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നാലാമത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പ്രസിഡന്‍റിന് നിര്‍ദേശിക്കുകയോ ചെയ്യാനാവും. രാജ്യത്ത് നടന്ന കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പിനു ശേഷവും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ലതെരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനായി 28 ദിവസം വീതം ലികുഡ് പാര്‍ട്ടിയുടെ ബിന്യമിന്‍ നെതന്യാഹുവിനും ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്‍റ്സിനും പ്രസിഡന്‍റ് നല്‍കിയിരുന്നു. എന്നാല്‍, സഖ്യ സര്‍ക്കാര്‍ രൂപീകരണം സാധിക്കാത്ത സാഹചര്യത്തില്‍ ഇരുവരും പിന്മാറുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്‍റെ പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുന്നതില്‍ പരാജയമായിരുന്നു. 120 അംഗ നെസറ്റില്‍ (പാര്‍ലമെന്‍റ്) 61 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 33 സീറ്റ് നേടിയ ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter