2019 പകുതി പിന്നിടുമ്പോഴേക്ക് ഇസ്രയേല്‍ ഗാസയില്‍ ചെയ്ത് കൂട്ടിയത് 628 ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ട്

2019 വര്‍ഷം ആദ്യ പകുതിയെത്തുമ്പോഴേക്ക് ഇസ്രയേല്‍ ഗാസയില്‍ നടത്തിയത് 628 ആക്രമണങ്ങളെന്ന് അല്‍മേസന്‍ മനുഷ്യാവകാശ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണങ്ങളില്‍ 261 എണ്ണം തൊഴിലാളികള്‍ക്കെതിരെയും 183 എണ്ണം പ്രതിഷേധക്കാര്‍ക്കെതിരെയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തടവുകാരില്‍ 56 പേര്‍ക്കെതിരെയും അക്രമണം നടന്നതായി രേഖകളില്‍ വ്യക്തമാക്കുന്നു. 
10 കുട്ടികളും 1 സ്ത്രീയുമടക്കം  32 പേരെയാണ് ഈ ആക്രമണങ്ങളിലൂടെ കൊല്ലപ്പെട്ടത്.
1,205 കുട്ടികളും 168 സ്ത്രീകളുമടക്കം 3,610 പേര്‍ക്ക് ഇത്തരം ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter