ബി.ജെ.പിക്ക് രാമക്ഷേത്രം തെരെഞ്ഞെടുപ്പ് വിഷയം മാത്രമാണ്: മുന്‍ ബീഹാര്‍ മുഖ്യമന്ത്രി
- Web desk
- Nov 27, 2018 - 13:07
- Updated: Nov 27, 2018 - 13:07
അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം ബി.ജെ.പിക്ക് തെരെഞ്ഞെടുപ്പ് വിഷയം മാത്രമാണെന്നും പ്രസ്തുത ക്ഷേത്രം ഒരിക്കലും നിര്‍മ്മിക്കാനും പോകുന്നില്ലെന്നും മുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവി .
നിലവില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരെഞ്ഞെടുപ്പിലെയും വരാനിരിക്കുന്ന 2019 ലോകസഭ തെരെഞ്ഞെടുപ്പിലെയും പ്രചാരണവിഷയമാണത് ആര്.ജെ.ഡി നേതാവ് കൂടിയായ റാബ്രി മാധ്യമങ്ങളോട് പറഞ്ഞു.
1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിടത്ത് ബി.ജെ.പി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ തയ്യാറാവുന്നത് കാണട്ടെയെന്നും നിര്‍മ്മിക്കുകയല്ല ലക്ഷ്യം, മറിച്ച് തെരെഞ്ഞെടുപ്പ് ആയുധം മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രം നിര്‍മ്മിക്കേണ്ടത് പൊതു സമ്മതത്തോടെയാണെന്നും ബലം പ്രയോഗിച്ചല്ലെന്നും അവര്‍ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment