സമാധാന പ്രതീക്ഷയുമായി സഊദി-യമന്‍ കൂടിക്കാഴ്ച
- Web desk
- Jun 19, 2017 - 08:07
- Updated: Jun 20, 2017 - 11:22
യമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സഊദി രാജാവ് സല്‍മാനും യമന്‍ പ്രസിഡണ്ട് അബ്ദ് റബ്ബ് ഹാദിയും കൂടിക്കാഴ്ച നടത്തി. മക്കയിലെ സഫ കൊട്ടാരത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റിലായിരുന്നു ഹാദിയും സല്‍മാനും യമനിന്റെ സുരക്ഷിതത്വത്തെ കുറിച്ചും രാജ്യത്തിന്റെ ഭാവിയെ കുറിച്ചും ചര്‍ച്ചകള്‍ നടത്തിയത്. വിമതര്‍ ഉയര്‍ത്തുന്ന വിഷയങ്ങളെ സമാധാനന്തരീക്ഷത്തില്‍ പരിഹരിക്കണമെന്ന് സല്മാന് രാജാവ് കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.
മക്കയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ പാകിസ്താന് പ്രസിഡണ്ട് മഅ്മൂന്‍ ഹുസൈന്, കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് ബിന്‍ അലി ഗാനിം തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Voting Poll
ക്ലബ്ഹൌസ് ചർച്ചകളെ നിങ്ങൾ എങ്ങനെ കാണുന്നു?
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.